ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി: വയറുകീറി പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

Editor

വാഷിങ്ടന്‍:യുഎസില്‍ 67 വര്‍ഷത്തിനുശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നു. മിസോറിയില്‍ 2004ല്‍ ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി അവരുടെ വയറുകീറി പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ശിക്ഷിക്കപ്പെട്ട ലിസ മോണ്‍ഗോമറിയുടെ വധശിക്ഷയാണ് ഇന്‍ഡ്യാനയില്‍ ഡിസംബര്‍ 8നു നടപ്പാക്കുക.

മാനസികവിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള അവരുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി. 1953ലാണ് ഒടുവില്‍ യുഎസില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിവാഹത്തില്‍ നിന്നു പിന്മാറാന്‍ ലക്ഷ്മി റംസിയെ നിര്‍ബന്ധിച്ചു

കണ്ടെയ്‌നര്‍ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന ‘റെഡ്മി’ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015